SPIRITUAL LIFE

പിശാചിന്റെ കെണികളെ തോല്പിക്കാന്‍ ഇതേയുള്ളൂ മാര്‍ഗം

നമുക്ക് ഒരു ശത്രുവേയുള്ളൂ.പിശാച്. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു എന്നാണല്ലോ ബൈബിള്‍ പറയുന്നത്. ശത്രുവായതുകൊണ്ട് നമ്മുടെപതനമാണ് സാത്താന്റെലക്ഷ്യം. ഇതിനായി നമ്മുടെ മനസ്സിലേക്ക്

ഈശോയുടെ തിരുഹൃദയത്തോടുള്ള കുടുംബപ്രതിഷ്ഠാ ജപം

കുടുംബനായകന്‍ : ഈശോയുടെ തിരുഹൃദയമേ ,( സമൂഹവും കൂടി ) ഈ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരെയും / ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ടിക്കുന്നു .ഞങ്ങളുടെ ഈ കുടുംബത്തില്‍ /അങ്ങ് രാജാവായി വാഴണമേ .ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം /അങ്ങുതന്നെ

തിരുഹൃദയ വണക്കമാസം സമാപനദിവസം, മരിയന്‍ പത്രത്തില്‍

ഈ തീയതി വരെ ഈശോയുടെ ദിവ്യഹൃദയത്തിലെ പുണ്യങ്ങളാലും ഈ ദിവ്യഹൃദയം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നവയെയും പറ്റി ധ്യാനിച്ചശേഷം ഈ അവസാന ധ്യാനത്തില്‍ മിശിഹായുടെ ദിവ്യഹൃദയം തന്‍റെ മാതാവായ പരിശുദ്ധ കന്യകമറിയത്തിന്‍റെ നേരെ നാം ഭക്തിയായിരിക്കുവാന്‍

തിരുഹൃദയ വണക്കമാസം ഇരുപത്തിയൊന്‍പതാം ദിവസം മരിയന്‍ പത്രത്തില്‍

ദൈവപുത്രനായ ഈശോ പൗരോഹിത്യമായിരിക്കുന്ന പരിശുദ്ധ കുര്‍ബ്ബാനയെ സ്ഥാപിച്ച വിധംതന്നെ എപ്രകാരമെന്ന് നോക്കുക. മാധുര്യം നിറഞ്ഞ ഈശോ തന്‍റെ പീഡാനുഭവത്തിന്‍റെ തലേദിവസം ശിഷ്യരുടെ കാലുകളെ കഴുകി അവരോടുകൂടെ മേശയ്ക്കിരിക്കുന്നു. അപ്പോള്‍ തന്‍റെ

തിരുഹൃദയ വണക്കമാസം ഇരുപത്തിയെട്ടാം ദിവസം മരിയന്‍ പത്രത്തില്‍

ജനിച്ചാല്‍ മരിക്കണണമെന്നത് നിഷേധിക്കാന്‍ പാടില്ലാത്ത സത്യമാകുന്നു. പാപം മുഖാന്തിരത്താല്‍ മരണം ലോകത്തിലേക്കു കടന്നുവെന്നു വേദാഗമം സാക്ഷിക്കുന്നു. പരമസ്രഷ്ടാവായ ദൈവം ആദിമാതാപിതാക്കന്‍മാരായ ആദത്തേയും ഹവ്വയേയും സൃഷ്ടിച്ച് പറുദീസായില്‍

തിരുഹൃദയ വണക്കമാസം ഇരുപത്തിയേഴാം തീയതി മരിയന്‍ പത്രത്തില്‍

ഒരു വിശ്വസ്തനായ സ്നേഹിതനെ കണ്ടെത്തുവാന്‍ പ്രയാസമെന്നും ഇങ്ങനെ ഒരുത്തനെ കണ്ടെത്തുന്നവന്‍ ഭാഗ്യവാനെന്നും റൂഹാദക്കുദശായായ സര്‍വ്വേശ്വരന്‍ തന്നെ അരുളിച്ചെയ്യുന്നു. ഒരുത്തമ സ്നേഹിതന്‍ തന്‍റെ സഖിയുടെ സകല ഭാഗ്യങ്ങളിലും സന്തോഷിക്കുകയും അവന്

ഈശോയ്ക്ക് കാവല്‍മാലാഖ ഉണ്ടായിരുന്നോ ?

ഭുമിയില്‍ പിറവിയെടുത്ത എല്ലാ മനുഷ്യര്‍ക്കും കാവല്‍മാലാഖമാരുണ്ട്. അങ്ങനെയെങ്കില്‍ ഭൂമിയില്‍ മനുഷ്യനായി അവതരിച്ച ദൈവപുത്രനായ ഈശോയ്ക്കും കാവല്‍മാലാഖയുണ്ടായിരുന്നോ? ന്യായമായുള്ള ഒരു സംശയമാണിത്. അതിനുള്ള ഉത്തരം ഇതാണ്. തീര്‍ച്ചയായും

തിരുഹൃദയത്തോടുള്ള വണക്കമാസം ഇരുപത്തിയാറാം ദിവസം മരിയന്‍ പത്രത്തില്‍

ഈശോമിശിഹായുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന അഗ്നിയും അതിന്‍റെ ജ്വാലകളും അവിടുത്തെ ദൈവിക ഗുണങ്ങളെ സൂചിപ്പിക്കുന്നു. മിശിഹായില്‍, മനുഷ്യവര്‍ഗ്ഗത്തിനുണ്ടാകുന്ന സമസ്ത ഗുണലക്ഷണങ്ങളും ദൈവദാനങ്ങളും വരങ്ങളും അളവറ്റ വിധത്തില്‍ ഉണ്ടായിരുന്നാലും

കുരിശിന്റെ ശക്തിയാല്‍ ഉടനടി അനുഗ്രഹം ലഭിക്കുന്നതിനുള്ള പ്രാര്‍ത്ഥന

മനുഷ്യരക്ഷയ്ക്കായി കുരിശില്‍ സ്വജീവന്‍ ബലിയര്‍പ്പിച്ച പരമ വിശുദ്ധനായ ദൈവപുത്രാ, രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശുവഴി എല്ലാ പൈശാചിക ശക്തികളെയും പരാജയപ്പെടുത്തി മരണത്തെ ജയിച്ച ദൈവപുത്രാ, ദൈവമഹത്വം എല്ലാവരും ദര്‍ശിച്ചനുഭവിക്കുന്നതിനായി

സമയമില്ലാത്തവര്‍ക്ക്‌ ദിവസം മുഴുവന്‍ ചൊല്ലാവുന്ന ഹ്രസ്വമായ അഞ്ചു പ്രാര്‍ത്ഥനകള്‍

പ്രാര്‍ത്ഥിക്കാന്‍ സമയമില്ലാത്തവരില്‍ ഒരുപക്ഷേ നമ്മളില്‍ പലരുമുണ്ടാവും. എന്നാല്‍ എത്ര തിരക്കുള്ളവര്‍ക്കും പ്രാര്‍ത്ഥിക്കാവുന്ന ചില പ്രാര്‍ത്ഥനകളുണ്ട്. എപ്പോള്‍ വേണമെങ്കിലും ഏത് അവസരത്തിലും ചൊല്ലാവുന്ന പ്രാര്‍ത്ഥനകള്‍. ലളിതവും

വിശുദ്ധ കൊറോണ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ

വിശുദ്ധ കൊറോണയോ.. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. കാരണം ഇന്ന് ലോകം മുഴുവന്‍ ആ പേരു കേള്‍ക്കുന്ന മാത്രയില്‍ നടുങ്ങി്ത്തരിച്ചുനില്ക്കുകയാണ്. പക്ഷേ കൊറോണ എന്ന് പേരുള്ള ഒരു വിശുദ്ധയുണ്ട്. പ്ലേഗിന്റെയും പകര്‍ച്ചവ്യാധികളുടെയും